2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം



ഗുജറാത്തില്‍ വെടി വെച്ച് കൊല്ലപെട്ട മലയാളി അടക്കം നാല് പേര്‍ക്കും ഗുജറാത്ത്‌ പോലീസ് അവകാശപെടുന്നപോലെയുള്ള തീവ്രവാദ ബന്ധമില്ലെന്ന് അഹമ്മദാബാദ്‌ മേട്രോപോളിടന്‍ കോടതി,    നാല് പേര്‍ കൊല്ലപെട്ടതും വ്യാജ ഏറ്റുമുട്ടലിലൂടെയാനെന്നും കോടതി പറഞ്ഞിരിക്കുന്നു

2004 ജൂണ്‍ 14 നാണ് പ്രനേഷ്കുമാര്‍ എന്ന ജവീദ്‌ ഗുലാമും മുംബയിലെ കോളേജ് വിധ്യാര്തിനി ഇശ്രത്‌ ജഹാന്‍ അടക്കം നാല് പേരെ ഗുജറാത്ത്‌ പോലീസ് നിഷ്ടൂരം വെടിവെച്ച് കൊന്നു അവരില്‍ ലഷ്കര്‍ ബന്ധം ചാര്‍ത്തിയത്, നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നതാണ് ഇവെര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ ചുമത്തിയ ആരോപണം,

നേരത്തെ ഇതേ രീതിയില്‍ സുഹറ ബുദ്ധിന്‍ ശൈഖിനെ കൊന്നതും വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നു എന്നും കോടതി കണ്ടെത്തിയിരുന്നു, തെളിവ് നശിപിക്കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ പോലീസ് കൊന്നു കത്തിക്കുകയും ചെയ്തു,

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം